Untitled

Not a single piece of stone is been shaped by cuddling, but by chiseling and hammering.

Published
Categorized as Daily Dose

Pazhassi Kuteeram

When the Archaeological Department entrusted me and my team with the colossal responsibility of sculpting the life of the Lion of Kerala in mud, I was only too happy to grab the opportunity.  Pazhassi Raja Tomb is the memorial of Pazhassi Raja, the ‘Lion of Kerala’. I wholly understood the magnitude of the work as… Continue reading Pazhassi Kuteeram

Published
Categorized as Doodlings

A “HAPPY”? NEW YEAR!

A “HAPPY”? NEW YEAR! The  triumphant moments of elation for India in the year 2012 is blackened by the shocking, abhorrent incident in the country’s capital city, a country known for its truthful valor, a country known for its humanity, a country known for its respect towards women, a country where Vivekananda, Bhagat singh, Mahatma… Continue reading A “HAPPY”? NEW YEAR!

Published
Categorized as Verbatim

Woodpecker, Hornbill and Me

ഒന്നര വര്ഷം വിന്‍ഡോസിനു  മുന്‍പില്‍ തപസ്സ്രിക്കുംപോള്‍ മുന്‍പിലുള്ള മരത്തില്‍ ഒരു മരം കൊത്തി പക്ഷി  പണി എടുക്കുക പതിവായിരുന്നു.

മരം കൊത്തി പക്ഷിയുടെ  ഇരിപ്പ് ശരിയകാത്തത് കൊണ്ടോ , അതോ പക്ഷിയുടെ  ആധുനിക പ്രവര്‍ത്തന ശൈലി കൊണ്ടോ പൂർത്തീകരണം നടന്നു കണ്ടില്ല.

എന്തായാലും എന്റെ മുന്നിലെ ജാലകത്തിലൂടെ ഉള്ള കാഴ്ച R G B യില്‍ നിന്ന് ക്രിംസണ്‍  റെഡ് ലും,കൊബാള്‍ട്ട് ബ്ലൂലും, യേല്ലോ ഒക്കർ ലും എത്തിച്ചു.

ആ കാലഘട്ടത്തില്‍ എന്റെ മസ്തിഷ്കത്തിന്റെ പുറകിൽ പണിയെടുക്കുന്ന മരം കൊത്തിക്കു, മസ്തിഷ്കത്തിന്റെ കട്ടി കൂടിയതുകൊണ്ടോ അതോ മരം കൊത്തിയുടെ പ്രവര്‍ത്തന ശൈലി കൊണ്ടോ അതും പ്രാവർത്തികമായില്ല.

അത് മാത്രമാണോ….അല്ല………….

ഒരു വേഴാമ്പല്‍ ഒരു നുറുങ്ങു മേഘത്തിനു വേണ്ടി കഴുത്ത്‌ നീട്ടുന്നത് ഇപ്പോഴും  എന്റെ മുന്‍പിലുണ്ട്. ആ മേഘ തുള്ളിയിലാണ് മരം കൊത്തിയുടെ ചിത്ര പണിക്കുള്ള തയ്യാറെടുപ്പ്.

ദേശിയ സ്ഥാനമാനങ്ങള്‍ക്കുള്ള മരംകൊത്തിയുടെ ആവേശം.

……………………………………… ഒത്തിരി വലിയ കുടത്തിലെ ഇത്തിരി വെള്ളം കണ്ടിട്ടുള്ള കാക്കയുടെ ദാഹം;
ഒരു കാക്ക കഥയായി ഇത് തുടരട്ടെ..

Profile

 

Published
Categorized as A&M

അവിച്ചരിതമയിട്ടയിരുന്നു രാധയുടെ കടന്നുവരവ്. സ്വപ്നത്തിനു ദൈര്‍ക്യം വളരെ കുറവാണെങ്കിലും, വരും ദിനം ആ നിമിഷം കൊണ്ട് മാത്രം നിറഞ്ഞതായിരിക്കും. മനസു നിര്‍മലമാകുന്നതും ഹൃദയം ലോലമാകുന്നതും അറിയാന്‍ കഴിയും. സംഗീതം എം. ഡി. രാമാനാഥനില്‍ നിന്നും, ഭിംസന്‍ജോഷിയില്‍ നിന്നും എം. ബി. ശ്രീനിവാസനും, വയലാറും ചേര്‍ന്ന പാതയിലേക്ക് തിരിന്ജോഴുകും.
പത്തു വര്‍ഷത്തിനു ശേഷമുള്ള ഈ ഏകാന്തതകളില്‍ ആ നിമിഷം നിറയും. ടെക്നോളജി ആ ദിവസങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിന് സഹായമായി.
ഒരു കുല പൂക്കളുമായി ആ പേര് ഫെസ്ബുക്കില്‍ തെളിഞ്ഞപ്പോള്‍ പഴയ വസന്തം തിരിച്ചെത്തിയ പ്രതീതി. അതില്‍ ലോകം ചെരുതകുന്നതും, ആ നിമിഷമാകാന്‍ മനസ്സ് കൊതിക്കുന്നതും അറിഞ്ഞു.
ഇക്കരെ ഇരുന്നു അക്കരെതോട്ടത്തിലെ വസന്തം നോക്കി കണ്ടു. തള്ളിരിലകള്‍ കാറ്റിലടുന്നതും, കിളികളുടെ സംഗീതവും വ്യക്തമായി കേള്‍ക്കാന്‍ കൊതിച്ചു.  പൂക്കള്‍ക്ക് മുകളില്‍ തൊട്ടുരുമി കളിക്കുന്ന ശലഭങ്ങളും, ഭ്രമരങ്ങളെയും, വ്യക്തമായി കാണാന്‍ കൊതിച്ചു. അതിന്‍റെ ആര്‍ദ്രതയില്‍ രാധ വന്നു. നിമിഷങ്ങളോളം അക്കരെ തോട്ടത്തില്‍ എനിക്കായി ആടിയും, പാടിയും, നിദ്രയെ ലോലമാക്കി. അതിനു സമാപ്തി എന്നപോലെ ഒരു താരാട്ടു പടി അകന്നു. അതില്‍ ചില താരങ്ങളുടെ പേരുകളുണ്ടായിരുന്നു. അത് എന്റെ സ്വന്തം തരകങ്ങലയിരുന്നു.
അനുരാധ, കൃതിക…

ഇന്ന്..
ഫെബ്രുവരി 14. നിമിഷങ്ങള്‍കൊണ്ട്‌ ദിവസം നിറയുന്നതറിഞ്ഞു. ആദ്യമായി ഞാന്‍ Valantince Day യില്‍ പങ്കുചേര്‍ന്നു.